Tuesday, August 18, 2015

തനിച്ച്‌






















നിന്‌റെ തൂവലുകൾ
എന്നിൽ  ഇപ്പോഴും
പൊഴിഞ്ഞുകിടപ്പുണ്ട്.
ദേശാടനപക്ഷിയെപ്പോൽ
നീ പറന്നുപോയപ്പോൾ
ഞാൻ  നിന്നിലെ
നെരിപ്പോടിൽ  നീറി.
നമ്മൾ  നടന്ന വഴിയിൽ
ആദിത്യനില്ലാത്ത
രാധയായി ഞാൻ
നിന്‌റെ കൊലുസിന്‌റെ
ചിലമ്പലിലേയ്ക്ക്
ചെവി വട്ടം പിടിച്ചു

1 comment:

പട്ടേപ്പാടം റാംജി said...

തനിച്ചല്ലെന്നത് സ്വയം ധൈര്യപ്പെടുത്തല്‍ അല്ലാതെ മറ്റൊന്നുമില്ല.